കെട്ട്യോന് ആണേൽ സംസാരിക്കാനും വയ്യാ’ “ആ ന്തായാലും ഓന് പണിക്ക് വന്നോട്ടെ മുള്ളൊക്കെ വെട്ടിയിട്ടാൽ

ബിരിയാണി (രചന: Aneesh Anu)   “എടി പ്രേമേ നാളെ താലൂക്ക് ആസ്പത്രി പോണം” വേലി കെട്ടുന്നതിനിടയ്ക്ക് തങ്കം പറഞ്ഞു.   ‘ഇതിപ്പോ ഏഴല്ലേ അപ്പോ സ്കാനിംഗ് ണ്ടാവും ലോ’   “മ്മ് ണ്ടാവും നീ വരില്ലേ കൂടെ”   ‘അതെന്ത്…

അഹങ്കാരിയെന്നും പരിഷ്‌കാരിയെന്നും പേരുണ്ടായാൽ നിന്റെ വിവാഹത്തെ അത് ബാധിക്കുമെന്ന് ഞാൻ ഭയപ്പെട്ടു. “‘

കൂട്ടിലെ കിളി (രചന: Sebin Boss J)   ”മമ്മിക്കവിടെ വന്ന് രണ്ടു മൂന്നു ദിവസമെങ്കിലും നിൽക്കത്തില്ലേ ?”’ എന്തായാലും ഇവിടെ തനിച്ചല്ലേ . പോരാത്തേന് രഞ്ജുന്റെ ചാച്ചനും ഒരാഴ്ച അവിടെയില്ല .   കല്യാണത്തിന്റന്നല്ലാതെ മമ്മിയങ്ങോട്ടിതുവരെ വന്നിട്ടുണ്ടോ? കല്യാണം കഴിയുന്നതോടെ…

നിന്നെ ചതിച്ച അവൾക്കുള്ള ശിക്ഷ കിട്ടി മോനെ അവൻ അവരെ കൊ ന്നു പലർക്കും കാഴ്ചവെച്ച് അവനാവശ്യത്തിന് കാശുണ്ടാക്കി.

(രചന: സ്നേഹ)   എൻ്റെ മോള് ഒരു വേ ശ്യായായി ജീവിക്കുന്നതിലും എനിക്കിഷ്ടം നീ മരിച്ചു പോകുന്നതായിരുന്നു. എന്നാൽ നിൻ്റെ ഈ പപ്പ സന്തോഷത്തോടെ വന്ന് നിൻ്റെ കുഴിമാടത്തിൽ തിരി കത്തിച്ചേനെ.   പപ്പ ഇതു പറയാനാണോ എന്നെ ഇപ്പോ വിളിച്ചത്.…

എന്റെ ആഗ്രഹങ്ങളെയും,, സ്വപ്നങ്ങളെയും ബലികഴിച്ചു കൊണ്ട് പണിതുയർത്താൻ പോകുന്ന

(രചന: Aparna Shaji)   “കല്യാണവും വേണ്ട ,, എനിക്കാരെയും കാണേണ്ടാന്നും പറഞ്ഞില്ലേ…. പിന്നെന്തിനാ വീണ്ടും ,, വീണ്ടും അതും പറഞ്ഞോണ്ട് പിന്നാലെ വരുന്നത് …. ” പിറുപിറുത്തുകൊണ്ടവൾ അമർഷത്തോടെ മുഖം തിരിച്ചു …   ” ചേച്ചി ,, ഇതാ…

ഇന്നലെ രാത്രി നീ പറഞ്ഞത് പോലെ എല്ലാം അവസാനിപ്പിക്കാൻ വന്നതാ ” പറഞ്ഞത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ

(രചന: അഭിരാമി അഭി)   ഇന്നവൾക്ക് ഒന്നുകൊടുക്കണം എന്ന് ഉറപ്പിച്ചുതന്നെയായിരുന്നു കോളേജിന് മുന്നിൽ കാത്തുനിന്നത്.   അത്രക്കായിരുന്നു ഇന്നലെ രാത്രി അവൾ പറഞ്ഞത്. പിന്നീട് വിളിച്ചിട്ടൊട്ട് പെണ്ണ് ഫോൺ എടുത്തതുമില്ല.   ഓരോന്ന് ഓർത്തു നിൽക്കുമ്പോൾ കണ്ടു പെൺപടകളുടെ കൂടെ നടന്നു…

പിഴച്ചവളെ കാണാനാണോ നീ വന്നത്. ” “പിഴച്ചവളോ ആരുടെ കാര്യം അമ്മാവൻ ഈ പറയുന്നേ . “

അഴകാർന്ന അല്ലിയാമ്പൽ (രചന: Deviprasad C Unnikrishnan)   എന്റെ കല്യാണം ക്ഷണിക്കാൻ അമ്മ വീട്ടിൽ പോകുമ്പോൾ അവിടന്ന് തിരിച്ചു പോരുമ്പോൾ എന്റെ വലതു കൈപിടിച്ചു ഒരുത്തി ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല.   കല്യാണ ദിവസം ആകുന്നതും കാത്തിരിക്കുന്ന പ്രിയയോട് ഞാനെന്തു…

നീ ഒരിക്കൽ ആഗ്രഹിച്ചതാണ് അവളെ അവളുടെ വീട്ടുകാർക്കും സമ്മതമായിരുന്നു നേരിട്ട് സംസാരിച്ചിരുന്നില്ല എന്നത് സത്യമാണ്

തിരികെ (രചന: Sony Abhilash)   എന്നും ഇരിക്കാറുള്ള പതിവ് ബെഞ്ചിൽ വാകമരത്തിന്റെ തണലേറ്റിരുന്നു ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു സാമുവേൽ കുറച്ചകലെയായി കുറെ കുട്ടികൾ കളിക്കുന്നുണ്ട്   അതിൽ പലരും അവിടെയുള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുമാണ് സ്ഥിരം കാഴ്ചയായത് കൊണ്ട് ഇപ്പോ…

അന്ന് രാത്രി എന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞു. ജിൻസി പറഞ്ഞത് അനുസരിച്ച ഇങ്ങനെയൊക്കെ ചെയ്തത് എന്ന്.

(രചന: ബഷീർ ബച്ചി)   രാവിലെ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു മൊബൈലിൽ നോക്കിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു..   ഇന്നലെ ന്യൂഇയർ ആഘോഷിച്ച കെട്ട് ഇത് വരെ വീട്ടിട്ടില്ലെന്ന് തോന്നുന്നു തലയ്ക്കു വല്ലാത്ത കനം. ആകെയൊരു മന്ദത..   മെല്ലെ…

ദാരിദ്യം പിടിച്ചു കിടക്കുന്ന പിള്ളേർ ആണ്. ഞാൻ മാങ്ങാ കൊടുത്തിട്ട് വേണം ആ പേരും പറഞ്ഞു ഇവിടുന്ന് ഇറങ്ങാതെ ഇരിക്കാ

ഒരു മാമ്പഴകാലം (രചന: Treesa George)   ചിന്നു എടി ചിന്നു.   ആരിത് അനുകുട്ടിയോ.?   നിമ്മി ചേച്ചി.. അവർ ഇവിടെ ഇല്ലേ.?   ഉണ്ടെല്ലോ. മോളു ഇവിടെ കേറി ഇരിക്ക്. ചിലപ്പോൾ മോളു വിളിച്ചത് അവർ കേട്ട് കാണില്ല.…

ഈ ലോകത്ത് ഒരു പക്ഷേ നമ്മുടെ കുഞ്ഞിന് വേറെ അമ്മയെ കൊടുക്കാൻ എനിക്ക് സാധിക്കുമായിരിക്കും…. പക്ഷേ ആർക്കും ഒരിക്കലും എന്റെ ഭാര്യയായി നിന്റെ സ്ഥാനത്ത് വരാനാവില്ല… എനിക്കത്തിന് പറ്റില്ല…”

വെള്ളാരം കണ്ണുള്ള മാലാഖ (രചന: ശിവ ഭദ്ര)   “ശ്രീയെട്ടാ… ഏട്ടോ…. ഒന്നിങ്ങു വന്നേ… എത്ര നേരമായി ഞാനിങ്ങനെ വിളിക്കുന്നെ…”   “എന്താ വാമി ….. നീ കാര്യം പറ…. ”   ” കാര്യം പറയുന്നില്ല… ഇവിടെ വാ.. എന്നിട്ട്…