“അമ്മാ ഞാൻ എന്ത് ചെയ്യാനാ…..എന്റെകയ്യിൽ ഒന്നുല്ല അതുകൊണ്ടാ….” കരഞ്ഞുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന അമ്മയ്ക്ക് നേരെ വാതിൽ വലിച്ചടച്ചുകൊണ്ടവൾ നിറഞ്ഞകണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് ബെഡ്‌ഡിൽ വച്ചിരുന്ന ഫോണെടുത്ത് അർജുൻ എന്ന് സേവ് ചെയ്തനമ്പറിലേക്ക് ഡയൽചെയിതു. “എന്താഡി പുല്ലേ… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ നീ….” “പിന്നേ……
അവളിലെ ഓർമ്മകൾ എന്താണെന്ന് അറിയാവുന്നവർ നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് അവളുമായി വീട്ടിലേക്ക് നടന്നു.
“കഷ്ടം ആക്സിഡന്റ് ആണെന്ന് തോനുന്നു …. നല്ലൊരു പയ്യനായിരുന്നു കാണാനൊക്കെ എന്ത് ഭംഗിയാ ” “ഉം… അതേ അതേ… ആള് രക്ഷപെടും എന്ന് തോന്നുന്നില്ല തലയിടിച്ചാ വീണത്. കൂടാതെ നല്ല രീതിക്ക് ബ്ലീഡിങ്ങുംഉണ്ട് ” “പാവം ചെറിയ പയ്യനാണ് …. ആ…
അവനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കുക അതായിരുന്നു അവർ കണ്ടെത്തിയ പരിഹാരം. അതിനവർ
എന്തിനാമോളേനീയിപ്പോഇങ്ങനെ വേദനിയ്ക്കുന്നേ…? പറഞ്ഞതല്ലേഞങ്ങളെല്ലാംനിന്നോടിത് ചെയ്യരുതെന്ന്അവസാനംനീ…. കരയേണ്ടി വരുമെന്ന്അന്നേപറഞ്ഞതല്ലേഞങ്ങളൊക്കെ. ഹേയ്… ഞാൻ കരഞ്ഞതൊന്നും അല്ലേട്ടാ… ശെരിയാ ആറ് വർഷം കൂടെ ജീവിച്ചവനെ വേറെ കെട്ടിച്ചിട്ട് അതിൽ ഉണ്ടാവുന്ന കൊച്ചിനെ സ്വന്തമായി കണ്ട് ജീവിക്കാം എന്ന് തീരുമാനിച്ചവൾക്ക് ഭയങ്കര സന്തോഷം ആയിരിക്കൂലോ ല്ലേ….. ഏട്ടാ…
കുട്ടിക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ വീട്ടുകാരോട് അത് തുറന്നു പറയാം കേട്ടോ.. എന്നെക്കാൾ നല്ല ഒരാളെ തീർച്ചയായും കുട്ടിക്ക് കിട്ടാതിരിക്കില്ല…..
“നീ എന്താ വില്ലാസിനി ഈ പറയുന്നത്? എല്ലാം തികഞ്ഞ നല്ല മിടുക്കൻ ചെക്കന്മാർക്ക് വരെ ഇവിടെ പെണ്ണിനെ കിട്ടുന്നില്ല.. അപ്പോഴാ വിനുവിന്റെ കാര്യം. ഇത് ഇപ്പൊ പെണ്ണിന് കൂടി കുഴപ്പം ഉള്ളതുകൊണ്ട് അവർ മറത്തൊന്നും പറഞ്ഞില്ല. നീ നാളെത്തന്നെ അവനോട് പോയി…
