നിങ്ങടപ്പനെ വേണമെങ്കില്‍ വേഗം വേറെ പെണ്ണ് കെട്ടിച്ചോണം , അല്ലെങ്കില്‍ വല്ല വൃദ്ധസദനത്തിലും കൊണ്ട് വിട്ടേക്കണം ” ജോലി കഴിഞ്ഞ് സന്ധ്യാ സമയം

കോടതി സമക്ഷം (രചന: പുത്തന്‍വീട്ടില്‍ ഹരി) “എന്ത് പറഞ്ഞാലും ശരി എനിക്കവളില്‍ നിന്നും ഡിവോഴ്സ് കിട്ടിയേ തീരുള്ളൂ സാര്‍”കുടുംബകോടതിയില്‍ നിന്നും ജഡ്ജിയോട് രാമകൃഷ്ണന്‍ തീര്‍ത്ത് പറഞ്ഞു. “അങ്ങനെ പറഞ്ഞാല്‍ പറ്റില്ലല്ലോ രാമകൃഷ്ണാ , ശക്തമായ ഒരു കാരണമുണ്ടെങ്കിലേ എനിക്ക് ഡിവോഴ്സ് നല്കാനാകൂ…

അപകടത്തിൽ നഷ്ടമായ പുരുഷത്വം…..ഒരിയ്ക്കലും കുട്ടികൾ ജനിയ്ക്കാൻ സാധ്യതയില്ല.ആദ്യത്തെ

നിറച്ചാർത്ത് (രചന: Saritha Sunil) ചുവന്ന പട്ടുസ്സാരിയുടുത്ത് തിളങ്ങുന്ന ചുവന്ന കല്ലുള്ള മൂക്കുത്തിയും മറ്റുള്ള ആഭരണങ്ങളുമണിഞ്ഞ് കണ്ണാടിയിൽ പതിഞ്ഞ രൂപത്തിലേയ്ക്ക് മിഴിയൂന്നി നിന്നു ഭദ്ര. പ്രശസ്ത ചിത്രകാരൻ ദേവനാരായണനെ മോഹിപ്പിച്ചതെന്ന് ഒരിയ്ക്കൽ താൻ ചിന്തിച്ച, മറ്റുള്ളവർ മനോഹരമെന്നു പുകഴ്ത്തിയ തൻെറ രൂപം.…

കൊടുത്തില്ലെങ്കിൽ ഇങ്ങനെയൊക്കെ ശരീരത്തിൽ തടവുകയും മറ്റും ചെയ്യും.കൂട്ടമായിട്ടാവും വരിക ഇവറ്റോൾ”.

അവൾ സിയ (രചന: Saritha Sunil) പുതിയ ജോലിക്കു ജോയിൻ ചെയ്യാനായി മുംബൈയിലെക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് ഞാൻ അവരെ കാണുന്നത്. ഒരു പ്രത്യേക താളത്തിൽ കൈയ്യടിച്ച്, “ഹായ്…ഹായ് മേം സാബ്, പൈസാ ദേ ദോ..പൈസാ”.,”എന്തെങ്കിലും കൊടുത്തു വിട്ടേക്കൂ അല്ലെങ്കിൽ വല്ലാത്ത ശല്യമാണ്”.…

രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക്

കള്ള കാമുകി (രചന: പുത്തന്‍വീട്ടില്‍ ഹരി) “ആ ജ ന്തൂനെ കാണുന്നത് തന്നെ എനിക്കറപ്പാണ് , രണ്ട് മുറിയിലാണ് ഞങ്ങളുടെ കിടപ്പ് തന്നെ ” ഭാര്യയെക്കുറിച്ച് ഫേസ്ബുക്ക് സുഹൃത്തും അവിവാഹിതയുമായ വന്ദനയ്ക്ക് മെസ്സേജ് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ ദേവന്റെയുള്ളില്‍ വെറുപ്പ് നിറഞ്ഞിരുന്നു.…

വിവാഹ രാത്രിയിൽ ഒരുപാട് സ്വപ്നങ്ങളോടെയും പ്രതീക്ഷയോടെയും ആണ് അവൻ മുറിയിലേക്ക് പ്രവേശിച്ചത്.

(രചന: ശ്രേയ) ” എടൊ… ഞാൻ ഒന്ന് പുറത്തേക്ക് പോകുവാ.. താൻ വരുന്നുണ്ടോ..? “മുറിയിലേക്ക് കയറി വന്നു കൊണ്ട് വിഷ്ണു ചോദിച്ചപ്പോൾ അവൾ ദേഷ്യത്തോടെ മുഖം തിരിച്ചു. അവളുടെ ആ ഭാവം കണ്ടു അവന് സങ്കടം തോന്നി. എങ്കിലും ഇത് പതിവ്…

ആരോട് കിന്നരിച്ചു നിൽക്കുയായിരുന്നെടീ നീ ? മര്യാദക്ക് നാളെ തന്നെ തിരികെ എത്തിക്കോ”.ഫോൺ കട്ടായി.

ഒരു കുടന്ന കുടമുല്ലപ്പൂക്കളുടെ ഓർമ്മയ്ക്ക് (രചന: Saritha Sunil) പാടവരമ്പിലൂടെ മക്കളെയും കൊണ്ട് അമ്പലത്തിലേക്കു നടക്കുകയായിരുന്നു നിഭ.വിളഞ്ഞു പാകമായ നെൽക്കതിരുകൾ മഞ്ഞ നിറമണിഞ്ഞിരിക്കുന്നു. നഗരത്തിലെ ഫ്ലാറ്റിൽ കഴിയുന്ന മക്കൾക്ക്,വല്ലപ്പോഴും തറവാട്ടിലേക്കെത്തുമ്പോൾ മാത്രമേ ഈ കാഴ്ചകൾ ആസ്വദിക്കാനാകൂ. ഒരു തണുത്ത കാറ്റ് അവരെ…

നിനക്കെന്താ കുറവ് ഇവിടെ,എന്തേലും ജോലികൾ ചെയ്തിട്ടു മൊബൈലിൽ കുത്തുകയോ,കിടന്നുറങ്ങുകയോ ഒക്കെ ചെയ്യാല്ലോ”.

അവളെ കേൾക്കാനൊരാൾ (രചന: Saritha Sunil) പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും.പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ.നീയില്ലെങ്കിൽ ഞാനില്ലെന്നു പറഞ്ഞു ജീവിച്ചവർ.അവർക്കൊരു മകളാണ് അമേയ. ജീവിതം പോകപ്പോകെ പല ബുദ്ധിമുട്ടുകളും വന്നുകൊണ്ടിരുന്നു.അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി നിന്നു അവർ.പക്ഷേ നാളുകൾ…

ആരുടെ കൂടെ പോയിട്ടാ നീ പൈസ മൊത്തം ഉണ്ടാക്കിയേ എന്ന്..” പൊട്ടികരഞ്ഞു കൊണ്ടു നിരഞ്ജന മണ്ണിലേക്ക് ഇരുന്നു..

മറുപടിയില്ലാതെ (രചന: Unni K Parthan) “ഡാ..നിന്റെ വാക്കുകൾ എന്റെ മനസീന്ന് പോണില്ല..””മ്മ്..”നിരഞ്ജനയുടെ വാക്കുകൾക്ക് ശിവയുടെ മറുപടി മൂളൽ മാത്രമായിരുന്നു.. “നീ എന്നെ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല..അത് നിന്റെ അപ്പോളത്തെ ദേഷ്യം കൊണ്ടാവുമെന്നും എനിക്കറിയാം..പക്ഷേ..അത് എന്നെ..” വാക്കുകൾ ഇടറിയിരുന്നു നിരഞ്ജനയുടെ..”ഡാ..”…

അവളായിരുന്നു വലുത്. പക്ഷേ സ്വന്തം മക്കളുടെ കാര്യത്തിലും നീ അങ്ങനെ ഒരു വേർതിരിവ് കാണിക്കും എന്ന് ഞാൻ വിചാരിക്കുന്നില്ല.

(രചന: ശ്രേയ) ” നിന്നോട് ഞാൻ അന്നേ പറഞ്ഞതാ വല്ലോരും പറയുന്നത് കേട്ട് വീണ്ടും ഒരു കല്യാണം കഴിക്കണ്ട എന്ന്.. എന്നിട്ടിപ്പോൾ എന്തായി..? കെട്ടിക്കൊണ്ട് വന്നവൾ കൊച്ചുങ്ങളെ സ്വന്തം പോലെ കാണില്ലെന്ന് എത്ര വട്ടം പറഞ്ഞതാ..? എന്റെ വാക്ക് ആര് കേൾക്കാൻ..?…

പെണ്ണുങ്ങൾക്ക് ഭർത്താക്കന്മാർ കൊഞ്ചിക്കുന്നതും ഓമനിക്കുന്നതുമൊക്കെ ഒത്തിരി ഇഷ്ടാണ്..

തന്റേതല്ലാത്ത കാരണങ്ങളാൽ (രചന: Vandana M Jithesh) ശാന്തമായ ഒരു സായാഹ്നമായിരുന്നു അത്.. പതിഞ്ഞ കാറ്റും ആ കോഫി ഷോപ്പിലെ നേർത്ത സംഗീതവും അതിന്റെ മാറ്റു കൂട്ടി… ‘നിഷാ.. ‘ അവൾ നോട്ടമുയർത്തി.. ശ്യാം.. തനിക്കേറ്റവും പ്രിയപ്പെട്ട ഇളംനീല ഷർട്ടിൽ ഒന്നുകൂടി…