കഥ : അടരുവാൻ വയ്യാതെ രചന:മുഹമ്മദ് ഫൈസൽ ആനമങ്ങാട് “”ദീപൻ ഈ ഒരു ദിവസമെങ്കിലും എന്റെ ശരീരം ഒന്ന് രുചിച്ചു നോക്കിക്കൂടെ നിനക്ക്?””. ഭവ്യ കാതര ഭാവത്തോടെ പറഞ്ഞു. അവളുടെ സ്വരം അത്രക്ക് വികാരഭരിതമായിരുന്നു അവൾ കുറച്ചു നേരെമെങ്കിലും ദീപന്റേതകാൻ വല്ലാതെ…
Author: Mazhavil Thalukal
ഇന്ന് നീ എന്റെ ചൂട് പറ്റി കിടന്നോ… ആ പിന്നെ…ഹീരയാണെന്നൊന്നും തെറ്റിദ്ധരിച്ചേക്കല്ലേ
കഥ:- ആൺകിളി കരയാറില്ല. രചന:-മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “”നികേഷേ… നീ കരയുകയാണോടാ?””. മുറിയിലേക്ക് കയറി വന്ന രാഹുൽ പതുക്കെ ചോദിച്ചു. “”അല്ല””.. നികേഷ് ഇടറി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. സങ്കട കടലിന്റെ ചുഴിയിൽ മുങ്ങി താഴുമ്പോഴും നികേഷ് ഉറ്റ ചങ്ങാതി രാഹുലിന്റെ…
ഞങ്ങൾ ഇന്ന് രാത്രി ഒരു കാൻഡിൽ ലൈറ്റ് ഡിന്നർ വരെ ബുക്ക് ചെയ്തതാടാ ഇന്നലെ. അവൾ എന്നും പറയുമായിരുന്നു അവൾക്കത് വേണമെന്ന്.. എന്നിട്ടിപ്പോ
കഥ :- കാൻഡിൽ ലൈറ്റ് ഡിന്നർ. രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട് തന്റെ പ്രാണ സഖിയും ഒരു ചെറുപ്പക്കാരനും കെട്ടി പിടിച്ചു ചുമ്പിച്ചു നിൽക്കുന്ന ഫോട്ടോ കണ്ട് അംജത് നിരാശയും ദേഷ്യവും സങ്കടവും ഒന്നിച്ചു ഇരച്ചെത്തിയ വികാരത്താൽ അവൻ…
ജയൻ അവളുടെ തോളിൽ പിടിച്ചു അകത്തേക്ക് കൊണ്ട് പോയി. ഒരു സ്ത്രീ ഇറങ്ങിവന്നു അഭിരാമിയുടെ ബാഗെടുത്തു കൊണ്ട് അകത്തേക്ക് പോയി
കഥ:- തങ്ക മകൾ. രചന:മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “”പപ്പാ…ഞാനല്ലേ പപ്പയുടെ മോള്?. അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ?.. പറയ് പപ്പാ”” …സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു. അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ നിന്ന് വിറച്ചു..പല്ല് കടിച്ചു ഞെരിച്ചു.. ചുണ്ടുകൾ വിതുമ്പി..…
നമ്മുടെ സ്നേഹം നമ്മൾ മാത്രമാണോ തിരിച്ചറിയാൻ വൈകിയത്. നാട്ടുക്കാർ പണ്ടേ ആഘോഷിച്ച് പാടി നടക്കുന്നുണ്ട്
അനുരാഗ പൂക്കൾ രചന:-മുഹമ്മദ് ഫൈസൽ ആനമങ്ങാട്.. ദൃശ്യയുടെ പാതി നഗ്നമായ മുതുകിൽ അഭിനവ് മൃദുവായി ഊതി. നനുത്ത രോമങ്ങളിൽ ചുടു കാറ്റേറ്റപ്പോൾ അവൾ പുളകിതയായി. ശരീരം ചൂളിച്ച് ഇക്കിളിയോടെ അവൾ തിരിഞ്ഞു നോക്കി. അഭിനവിനെ കണ്ട ദൃശ്യയുടെ മുഖവും കണ്ണും അത്ഭുതത്താൽ…
അയാൾ ഇങ്ങനെ ഒരാളായിരുന്നോ.. ഞങ്ങളുടെ വൈകുന്നേര കൂട്ടായ്മകളിൽ മുഴുവൻ മകളും ഭാര്യയും കുടുംബവും മാത്രമായിരുന്നു
‘ഞാൻ പവിത്ര’ രചന :- മുഹമ്മദ് ഫൈസൽ ആനമങ്ങാട്. “”പവിത്രാ ഒന്ന് ചോദിച്ചോട്ടെ.. നീ ആരോടെങ്കിലും വല്ല കരാറിലും ഒപ്പിട്ടിട്ടുണ്ടോ. ഇനി മുതൽ പുരുഷന്മാരെ സ്നേഹിക്കില്ല എന്ന് അവരുടെ മുഖത്ത് പോലും നോക്കില്ല എന്ന്””. ഒരു ചിരിയോടെ ആശിഷ് ചോദിച്ചു. പവിത്രയോട്…
സ്ഥാനം തെറ്റിക്കിടക്കുന്ന ദാവണിക്കിടയിൽ തെളിഞ്ഞു കാണുന്ന വയറും കണങ്കാലുകളും ഏതൊരാണിനേയുംപ്പോലെ തൻ്റെ ദൃഷ്ടികളെയും പിടികൂടി…
(രചന: Sheeja Manoj) എയർപോർട്ടിൽ നിന്ന് വീട്ടിലേയ്ക്കുള്ള യാത്രയിൽ വരുൺ തനിച്ചായിരുന്നു.. ആരും വരണ്ടാന്ന് തനിക്കായിരുന്നു നിർബന്ധം… കഴിഞ്ഞ തവണ വന്നപ്പോൾ ഒപ്പം തീർത്ഥയും ഉണ്ടായിരുന്നു… ഉന്തിയ വയറും വച്ച് അവൾ .. എത്ര പെട്ടന്നാണ് വർഷങ്ങൾ കടന്നു പോയത്.. വിവാഹം…
രാത്രി അയാൾ വരുന്നതിനു മുന്നേ തന്നെ അവൾ ചുവപ്പ് കരയുള്ള സാരിയുമെടുത്ത് മുടിയെല്ലാം അഴിച്ച് വശ്യമായ സൗന്ദര്യത്തോടെ കാത്തിരുന്നു
(രചന: അംബിക ശിവശങ്കരൻ) “സിമി… നീ കുഞ്ഞിനെ ഇങ്ങു താ… ഞാൻ ഉറക്കിക്കോളാം. നീ നല്ല ഒരു സാരിയൊക്കെ ഉടുത്ത് ഒന്ന് ഒരുങ്ങി നിൽക്ക്.” ആറുമാസം പ്രായമായ തന്റെ കുഞ്ഞിന് പാല് കൊടുത്ത് ഉറക്കാൻ നേരമാണ് ഭർത്താവിന്റെ ശബ്ദം പുറകിൽ കേട്ടത്.…
എന്റെ പുറകെ ഇത്താത്ത എന്ന് വിളിച്ചു ഓടിനടന്നിരുന്ന കുറുമ്പിയായ പാവാടക്കാരി
✍️ ജെയ്‌നി റ്റിജു കുളിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹോസ്പിറ്റലിൽ നിന്ന് എമർജൻസി കേസുണ്ടെന്ന് പറഞ്ഞു കോൾ വന്നത്. മുപ്പത്തിനാല് ആഴ്ച ഗർഭിണിയാണ്. സ്റ്റെപ്പ് കയറുമ്പോൾ കാലുതെറ്റി വീണു വയറു സ്റ്റെപ്പിൽ ഇടിച്ചതാണത്രേ. പത്തുമിനിറ്റിൽ വരാം, പെട്ടെന്ന് ബ്ലഡ്സ് എടുത്തിട്ട് അൾട്രാസൗണ്ട് സ്കാനിംഗ് ചെയ്യാൻ…
ഞാൻ പിന്നെ അവിടെ നിന്നില്ല. തൊട്ടുപുറകെ നിസാർ എന്നെഴുതി ഒപ്പിട്ട സമ്മതപത്രവുമായി സതിസിസ്റ്റർ കയറി
ഭാര്യ (രചന: അഹല്യ ശ്രീജിത്ത്) പുറത്ത് തുള്ളിക്ക് ഒരു കുടം കണക്കെ കോരിച്ചൊരിയുന്ന മഴ. ഉമ്മറത്തെ കസേരയിലേക്ക് എറിച്ചിൽ വീശി അടിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ടും അവനു ആ കസേരയിൽ നിന്ന് എണീക്കാൻ തോന്നിയില്ല. അവിടം ആകെ നിറഞ്ഞു നിന്നിരുന്ന ശ്മാശാന മുകതയെ…
