എന്റെ ആഗ്രഹങ്ങളെയും,, സ്വപ്നങ്ങളെയും ബലികഴിച്ചു കൊണ്ട് പണിതുയർത്താൻ പോകുന്ന

(രചന: Aparna Shaji)   “കല്യാണവും വേണ്ട ,, എനിക്കാരെയും കാണേണ്ടാന്നും പറഞ്ഞില്ലേ…. പിന്നെന്തിനാ വീണ്ടും ,, വീണ്ടും അതും പറഞ്ഞോണ്ട് പിന്നാലെ വരുന്നത് …. ” പിറുപിറുത്തുകൊണ്ടവൾ അമർഷത്തോടെ മുഖം തിരിച്ചു …   ” ചേച്ചി ,, ഇതാ…

ഇന്നലെ രാത്രി നീ പറഞ്ഞത് പോലെ എല്ലാം അവസാനിപ്പിക്കാൻ വന്നതാ ” പറഞ്ഞത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ

(രചന: അഭിരാമി അഭി)   ഇന്നവൾക്ക് ഒന്നുകൊടുക്കണം എന്ന് ഉറപ്പിച്ചുതന്നെയായിരുന്നു കോളേജിന് മുന്നിൽ കാത്തുനിന്നത്.   അത്രക്കായിരുന്നു ഇന്നലെ രാത്രി അവൾ പറഞ്ഞത്. പിന്നീട് വിളിച്ചിട്ടൊട്ട് പെണ്ണ് ഫോൺ എടുത്തതുമില്ല.   ഓരോന്ന് ഓർത്തു നിൽക്കുമ്പോൾ കണ്ടു പെൺപടകളുടെ കൂടെ നടന്നു…

പിഴച്ചവളെ കാണാനാണോ നീ വന്നത്. ” “പിഴച്ചവളോ ആരുടെ കാര്യം അമ്മാവൻ ഈ പറയുന്നേ . “

അഴകാർന്ന അല്ലിയാമ്പൽ (രചന: Deviprasad C Unnikrishnan)   എന്റെ കല്യാണം ക്ഷണിക്കാൻ അമ്മ വീട്ടിൽ പോകുമ്പോൾ അവിടന്ന് തിരിച്ചു പോരുമ്പോൾ എന്റെ വലതു കൈപിടിച്ചു ഒരുത്തി ഉണ്ടാകുമെന്നു ഞാൻ കരുതിയില്ല.   കല്യാണ ദിവസം ആകുന്നതും കാത്തിരിക്കുന്ന പ്രിയയോട് ഞാനെന്തു…

നീ ഒരിക്കൽ ആഗ്രഹിച്ചതാണ് അവളെ അവളുടെ വീട്ടുകാർക്കും സമ്മതമായിരുന്നു നേരിട്ട് സംസാരിച്ചിരുന്നില്ല എന്നത് സത്യമാണ്

തിരികെ (രചന: Sony Abhilash)   എന്നും ഇരിക്കാറുള്ള പതിവ് ബെഞ്ചിൽ വാകമരത്തിന്റെ തണലേറ്റിരുന്നു ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു സാമുവേൽ കുറച്ചകലെയായി കുറെ കുട്ടികൾ കളിക്കുന്നുണ്ട്   അതിൽ പലരും അവിടെയുള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുമാണ് സ്ഥിരം കാഴ്ചയായത് കൊണ്ട് ഇപ്പോ…

അന്ന് രാത്രി എന്റെ മടിയിൽ തലവെച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞു. ജിൻസി പറഞ്ഞത് അനുസരിച്ച ഇങ്ങനെയൊക്കെ ചെയ്തത് എന്ന്.

(രചന: ബഷീർ ബച്ചി)   രാവിലെ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു മൊബൈലിൽ നോക്കിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു..   ഇന്നലെ ന്യൂഇയർ ആഘോഷിച്ച കെട്ട് ഇത് വരെ വീട്ടിട്ടില്ലെന്ന് തോന്നുന്നു തലയ്ക്കു വല്ലാത്ത കനം. ആകെയൊരു മന്ദത..   മെല്ലെ…

ദാരിദ്യം പിടിച്ചു കിടക്കുന്ന പിള്ളേർ ആണ്. ഞാൻ മാങ്ങാ കൊടുത്തിട്ട് വേണം ആ പേരും പറഞ്ഞു ഇവിടുന്ന് ഇറങ്ങാതെ ഇരിക്കാ

ഒരു മാമ്പഴകാലം (രചന: Treesa George)   ചിന്നു എടി ചിന്നു.   ആരിത് അനുകുട്ടിയോ.?   നിമ്മി ചേച്ചി.. അവർ ഇവിടെ ഇല്ലേ.?   ഉണ്ടെല്ലോ. മോളു ഇവിടെ കേറി ഇരിക്ക്. ചിലപ്പോൾ മോളു വിളിച്ചത് അവർ കേട്ട് കാണില്ല.…

ഈ ലോകത്ത് ഒരു പക്ഷേ നമ്മുടെ കുഞ്ഞിന് വേറെ അമ്മയെ കൊടുക്കാൻ എനിക്ക് സാധിക്കുമായിരിക്കും…. പക്ഷേ ആർക്കും ഒരിക്കലും എന്റെ ഭാര്യയായി നിന്റെ സ്ഥാനത്ത് വരാനാവില്ല… എനിക്കത്തിന് പറ്റില്ല…”

വെള്ളാരം കണ്ണുള്ള മാലാഖ (രചന: ശിവ ഭദ്ര)   “ശ്രീയെട്ടാ… ഏട്ടോ…. ഒന്നിങ്ങു വന്നേ… എത്ര നേരമായി ഞാനിങ്ങനെ വിളിക്കുന്നെ…”   “എന്താ വാമി ….. നീ കാര്യം പറ…. ”   ” കാര്യം പറയുന്നില്ല… ഇവിടെ വാ.. എന്നിട്ട്…

ഭാര്യയേ കൊണ്ട് ഇനി അയാളുടെ ആഗ്രഹങ്ങൾ ഒന്നും നടത്തി കൊടുക്കാൻ പറ്റില്ലാന്ന് അയാൾക്ക് മനസിലായി അതിനുവേണ്ടിയാണ് അയാൾ എന്നെ അവിടെയെത്തിച്ചത്..

തിരികെ (രചന: Sony Abhilash)   എന്നും ഇരിക്കാറുള്ള പതിവ് ബെഞ്ചിൽ വാകമരത്തിന്റെ തണലേറ്റിരുന്നു ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു സാമുവേൽ കുറച്ചകലെയായി കുറെ കുട്ടികൾ കളിക്കുന്നുണ്ട്   അതിൽ പലരും അവിടെയുള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുമാണ് സ്ഥിരം കാഴ്ചയായത് കൊണ്ട് ഇപ്പോ…

തൃപ്തി ഇല്ലാത്തൊരു സമ്മതം കിട്ടിയപ്പോൾ അന്നാണവൻ കെട്ടിപ്പുണർന്ന് ആദ്യമായി കരഞ്ഞത്

(രചന: ജ്യോതി കൃഷ്ണ കുമാർ)   ആൽത്തറയിൽ കിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോയി.. അല്ലെങ്കിലും ഇടയ്ക്ക് കിട്ടുന്ന ഈ മയക്കങ്ങൾ അല്ലാതെ ഉറക്കം എന്നോ നഷ്ടപ്പെട്ടിരിക്കുന്നു….   പാർവതി “””‘ തന്റെ പ്രാണൻ… സ്നേഹിച്ചു കൊതി തീരാത്തവൾ.. കണ്ട് മതിയാകാത്തവൾ… മാറാരോഗം അവൾക്ക്……

നിന്നെ അവൾ കാണണ്ടല്ലെ.. നമ്മൾ അന്നെ തീരുമാനിച്ചതല്ലെ എല്ലാം. വേണ്ട. അവൾ നിന്നെ കാണണ്ട.”

തീവ്രം (രചന: Navas Amandoor)   ഒരിക്കലും അരികിൽ വരരുതെന്ന് പറഞ്ഞതാണങ്കിലും, മരണവേദനയുടെ സമയത്ത് കണ്ണുകൾ അടയും മുൻപേ അവസാനമായി കാണാൻ കൊതിക്കുന്ന മുഖങ്ങളിൽ മിയയുടെ മുഖവും ഉണ്ടായിട്ടുണ്ടാവും..   നൊന്ത് പ്രസവിച്ചു പോറ്റി വളർത്തി, തന്നൊളമാക്കിയ മകളെ കാണാൻ കഴിയാതെ…