(രചന: Shincy Steny Varanath) അമ്മേ… ഒരു ചായ തരുവോ?ഞാനൊരു പണിയിലാണ് നീ വേണമെങ്കിൽ എടുത്ത് കുടിക്ക്. നിൻ്റെ മോള് എഴുന്നേറ്റില്ലെ? സ്വന്തം വീട്ടിൽ ഇന്നലെ വന്നതാണ് ശ്രുതിയും മോളും…അമ്മയ്ക്കെനിക്കൊരു ചായ എടുത്ത് തരാനും കൂടി പറ്റില്ലെ? സീമേച്ചിയെന്തിയെ? അമ്മതന്നയാണൊ അടുക്കള…
വീട്ടുപണികളിൽ ആരും ഒരു കൈ അവളെ സഹായിക്കില്ല…. അമ്മ എഴുന്നേൽക്കുന്ന സമയത്തു തന്നെ എഴുന്നേറ്റില്ലെങ്കിൽ പിന്നെ അന്നത്തെ
സഹനം (രചന: Megha Mayuri) അമ്പലത്തിൽ പോവാനായി ഡ്രസ്സുമാറി വീണ താഴെയെത്തിയപ്പോഴേക്കും ശരതും അമ്മയും ചേച്ചിയും നിഷയും കാറിൽ കയറിയിരുന്നു കഴിഞ്ഞിരുന്നു.. ഒരുങ്ങി വന്ന അവളെ കണ്ട് ദേവകിയമ്മയുടെ മുഖം ചുളിഞ്ഞു.. “നീയെവിടേക്കാ ഒരുങ്ങിക്കെട്ടി?””ഞാനും ……അമ്പലത്തിലേക്ക്… ഉത്സവമല്ലേ…..””നീ കൂടെ വന്നാലെങ്ങനെയാ? വീട്ടിലാരെങ്കിലും…
നിങ്ങൾക്ക് ഈ ബന്ധം ബാധ്യതതയായീ തോന്നിയേ.. ദേവേട്ടന് മറ്റാരോടെങ്കിലും താൽപര്യമുണ്ടോ..
മോചനം (രചന: Aparna Nandhini Ashokan) അപരിചിതരായ രണ്ടു വ്യക്തികളെ പോലെ ദേവനും നിത്യയും കട്ടിലിന്റെ ഇരുവശങ്ങളിലായി കിടന്നൂ.. ഉറക്കമില്ലാതെ ഇരുവരും ഈ കിടപ്പു തുടർന്നിട്ട് നേരം ഒരുപാടായിരുന്നൂ.. ഒടുവിൽ മൗനത്തെ ഭേദിച്ച് നിത്യ സംസാരിക്കാനാരംഭിച്ചൂ… “ഈ രണ്ടു ദിവസങ്ങൾ കൂടി…
സ്വന്തം അമ്മയെ ടെറസ്സിന്‍റെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊ ന്ന ഒരു മകനെ കുറിച്ചുള്ള വാര്‍ത്ത ഇന്നലെ ടിവിയില്‍ കണ്ടത് മുതല്‍ തുടങ്ങിയതാണ്
അമ്മയുടെ പാദങ്ങള്‍ (രചന: Magesh Boji) ടെറസ്സിന്‍റെ മുകളില്‍ നിന്ന് കലപില ശബ്ദം കേട്ടാണ് ഞാന്‍ ചെന്ന് നോക്കിയത്. ഉണങ്ങാനിട്ടിരുന്ന നെല്ല് കാക്കകള്‍ കൂട്ടം കൂടി കൊത്തിപ്പെറുക്കുകയായിരുന്നു. എല്ലാത്തിനേയും ആട്ടിപ്പായിച്ച് ഞാനുറക്കെ വിളിച്ചു , അമ്മേന്ന്.കാര്യമെന്തെന്നറിയാന്‍ ടെറസ്സിലേക്ക് വന്ന അമ്മ എന്നെ…
ഓരോന്ന് പറഞ്ഞു അവളെന്റെ അരികിലേക്ക് വരുമ്പോഴൊക്കെ ദേഷ്യപെട്ടിട്ടേ ഉള്ളു ഞാൻ, അവൾക്കു മുന്നിൽ ഗൗരവത്തോടെ നിന്നിട്ടേയുള്ളു,
പ്രണയാർദ്രമായി (രചന: Athira Rahul) ഡിസംബറിലെ ഒരു തണുത്ത വെളുപ്പാൻകാലത്ത് ഫോണിലൂടെയുള്ള കൂട്ടുകാരന്റെ വാക്കുകൾ അവിശ്വാസനീയമായാണ് അഭിയുടെ കാതിൽ പതിഞ്ഞത്… നിറഞ്ഞുവന്ന മിഴികൾ ഒന്നമർത്തി തുടച്ചുകൊണ്ട് നിന്നനില്പിൽ തന്നെ ആ തണുപ്പിനെ വകവെക്കാതെ ബൈക്ക് എടുത്തു താഴ്‌വാരത്തിലൂടെ പായുമ്പോൾ ഒന്നേ മനസ്സിലുണ്ടായിരുന്ന്നുള്ളു…..…
മുടിഞ്ഞ ലുക്കാണിവൾക്കു…അഥവാ ഉണ്ടെങ്കിലും സാരമില്ല അതൊക്കെ ഈസിയായി പൊളിക്കാം…..
ഇതളോർമ്മകൾ (രചന: Jils Lincy) ഡാ… ആ പെൺകൊച്ചിനെ നോക്കിയേ കൊള്ളാല്ലേ… സെക്കന്റ് ഇയർ പി. ജി സ്റുഡന്റ്സിന്റെ ബ്ലോക്കിലിരുന്ന് ആൽബിൻ ജോജോയോട് പറഞ്ഞു… നീലയിൽ മഞ്ഞ പൂക്കൾ നിറഞ്ഞ ഒരു ഉടുപ്പ് ധരിച്ച വെളുത്തു കൊലുന്നനെയുള്ള ഒരു പെൺകുട്ടി കൂട്ടുകാരികളോട്…
സൗന്ദര്യം… ഒരു ശാപമായി തോന്നിയ ദിവസങ്ങൾ.. കൂട്ടുകാരികളെ തിരഞ്ഞെടുക്കുമ്പോൾ തന്നെക്കാൾ സൗന്ദര്യം കുറഞ്ഞവരെ കൂടെ കൂട്ടണം
തെറ്റിദ്ധാരണ (രചന: Jils Lincy) കരഞ്ഞു തളർന്നു കിടക്കുമ്പോളാണ് അമ്മ വന്നു വിളിക്കുന്നത്… എണീറ്റെന്തെങ്കിലും കഴിക്ക് മോളേ നീ … സംഭവിച്ചതെല്ലാം മറന്നു കള…. അങ്ങനെ എന്തൊക്കെ നഷ്ടങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നു…. നീ ഇനിയും ഭക്ഷണം കഴിക്കാതിരുന്നാൽ അച്ഛന് സങ്കടമാകും…. വാ…
ഞാൻ നിന്നോട് ഇടപഴകിയതൊന്നും ആ അർത്ഥത്തിലല്ല… നീ എന്റെ മുറപ്പെണ്ണാണെങ്കിലും..” “കള്ളം പറയാ ദേവേട്ടൻ നിക്കറിയാം..
ദേവനീലം (രചന: ദേവ ദ്യുതി) “പറ ദേവേട്ടാ… എന്റെ കണ്ണിൽ നോക്കി പറ എന്നെ ഒരിക്കലും പ്രണയിച്ചിട്ടില്ലെന്.. പറ്റില്ല ന്റെ ദേവേട്ട്ന് പറ്റില്ല… ” “നീലൂ ഞാൻ നിന്നോട് ഇടപഴകിയതൊന്നും ആ അർത്ഥത്തിലല്ല… നീ എന്റെ മുറപ്പെണ്ണാണെങ്കിലും..” “കള്ളം പറയാ ദേവേട്ടൻ…
ശരീര വൈകല്യത്തെ മറന്നു സ്വന്തമായി അധ്വാനിച്ചു ജീവിക്കുന്ന, സ്നേഹവും നന്മയും കൊണ്ട് നിറഞ്ഞ വൈകല്യമില്ലാത്ത
വൈകല്യം (രചന: Athira Rahul) ഒരു തുണിക്കടയിലെ സെയിൽസ് ഗേൾ ആണ് ആര്യ. ഡിഗ്രി കഴിഞ്ഞു, അച്ഛൻ കാർ ഓടിക്കാൻ പോകുന്ന മുതലാളിയുടെ തുണിക്കടയിൽ ആണ് അവൾക്കും ജോലി കിട്ടിയത്. അവൾക്കു താഴെ രണ്ടു അനുജത്തിമാർ കൂടെ ഉണ്ട് അവർ പഠിക്കുന്നു.അമ്മക്ക്…
അവൻ പലരെയും ഇങ്ങനെ കൊണ്ടുവന്നു പറ്റിച്ചിട്ടുണ്ടല്ലേ..ഇവന്റെയൊക്കെ ഒരു തൊലിക്കട്ടി അപാരം തന്നെ
വിസ ഏജന്റ് (രചന: സോണി അഭിലാഷ്) ഫോൺ ബെല്ലടിക്കുന്നത് കേട്ട് കൊണ്ടാണ് രേവതി വന്ന് നോക്കിയത്. ഡിസ്‌പ്ലേയിൽ പ്രമോദിന്റെ പേര് തെളിഞ്ഞതും അവൾ കോൾ എടുത്തു. ” എവിടെയായിരുന്നു ഇതുവരെ..? “” അത് പിന്നെ ഏട്ടാ ഞാൻ അമ്മയ്ക്ക് മരുന്ന് കൊടുക്കുകയായിരുന്നു.”””…
