(രചന: ബഷീർ ബച്ചി) രാവിലെ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു മൊബൈലിൽ നോക്കിയപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു.. ഇന്നലെ ന്യൂഇയർ ആഘോഷിച്ച കെട്ട് ഇത് വരെ വീട്ടിട്ടില്ലെന്ന് തോന്നുന്നു തലയ്ക്കു വല്ലാത്ത കനം. ആകെയൊരു മന്ദത.. മെല്ലെ…
ദാരിദ്യം പിടിച്ചു കിടക്കുന്ന പിള്ളേർ ആണ്. ഞാൻ മാങ്ങാ കൊടുത്തിട്ട് വേണം ആ പേരും പറഞ്ഞു ഇവിടുന്ന് ഇറങ്ങാതെ ഇരിക്കാ
ഒരു മാമ്പഴകാലം (രചന: Treesa George) ചിന്നു എടി ചിന്നു. ആരിത് അനുകുട്ടിയോ.? നിമ്മി ചേച്ചി.. അവർ ഇവിടെ ഇല്ലേ.? ഉണ്ടെല്ലോ. മോളു ഇവിടെ കേറി ഇരിക്ക്. ചിലപ്പോൾ മോളു വിളിച്ചത് അവർ കേട്ട് കാണില്ല.…
ഈ ലോകത്ത് ഒരു പക്ഷേ നമ്മുടെ കുഞ്ഞിന് വേറെ അമ്മയെ കൊടുക്കാൻ എനിക്ക് സാധിക്കുമായിരിക്കും…. പക്ഷേ ആർക്കും ഒരിക്കലും എന്റെ ഭാര്യയായി നിന്റെ സ്ഥാനത്ത് വരാനാവില്ല… എനിക്കത്തിന് പറ്റില്ല…”
വെള്ളാരം കണ്ണുള്ള മാലാഖ (രചന: ശിവ ഭദ്ര) “ശ്രീയെട്ടാ… ഏട്ടോ…. ഒന്നിങ്ങു വന്നേ… എത്ര നേരമായി ഞാനിങ്ങനെ വിളിക്കുന്നെ…” “എന്താ വാമി ….. നീ കാര്യം പറ…. ” ” കാര്യം പറയുന്നില്ല… ഇവിടെ വാ.. എന്നിട്ട്…
ഭാര്യയേ കൊണ്ട് ഇനി അയാളുടെ ആഗ്രഹങ്ങൾ ഒന്നും നടത്തി കൊടുക്കാൻ പറ്റില്ലാന്ന് അയാൾക്ക് മനസിലായി അതിനുവേണ്ടിയാണ് അയാൾ എന്നെ അവിടെയെത്തിച്ചത്..
തിരികെ (രചന: Sony Abhilash) എന്നും ഇരിക്കാറുള്ള പതിവ് ബെഞ്ചിൽ വാകമരത്തിന്റെ തണലേറ്റിരുന്നു ഒരു പുസ്തകം മറിച്ചു നോക്കുകയായിരുന്നു സാമുവേൽ കുറച്ചകലെയായി കുറെ കുട്ടികൾ കളിക്കുന്നുണ്ട് അതിൽ പലരും അവിടെയുള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നവരുമാണ് സ്ഥിരം കാഴ്ചയായത് കൊണ്ട് ഇപ്പോ…
തൃപ്തി ഇല്ലാത്തൊരു സമ്മതം കിട്ടിയപ്പോൾ അന്നാണവൻ കെട്ടിപ്പുണർന്ന് ആദ്യമായി കരഞ്ഞത്
(രചന: ജ്യോതി കൃഷ്ണ കുമാർ) ആൽത്തറയിൽ കിടന്നപ്പോൾ അറിയാതെ മയങ്ങിപ്പോയി.. അല്ലെങ്കിലും ഇടയ്ക്ക് കിട്ടുന്ന ഈ മയക്കങ്ങൾ അല്ലാതെ ഉറക്കം എന്നോ നഷ്ടപ്പെട്ടിരിക്കുന്നു…. പാർവതി “””‘ തന്റെ പ്രാണൻ… സ്നേഹിച്ചു കൊതി തീരാത്തവൾ.. കണ്ട് മതിയാകാത്തവൾ… മാറാരോഗം അവൾക്ക്……
നിന്നെ അവൾ കാണണ്ടല്ലെ.. നമ്മൾ അന്നെ തീരുമാനിച്ചതല്ലെ എല്ലാം. വേണ്ട. അവൾ നിന്നെ കാണണ്ട.”
തീവ്രം (രചന: Navas Amandoor) ഒരിക്കലും അരികിൽ വരരുതെന്ന് പറഞ്ഞതാണങ്കിലും, മരണവേദനയുടെ സമയത്ത് കണ്ണുകൾ അടയും മുൻപേ അവസാനമായി കാണാൻ കൊതിക്കുന്ന മുഖങ്ങളിൽ മിയയുടെ മുഖവും ഉണ്ടായിട്ടുണ്ടാവും.. നൊന്ത് പ്രസവിച്ചു പോറ്റി വളർത്തി, തന്നൊളമാക്കിയ മകളെ കാണാൻ കഴിയാതെ…
ഒരാഴ്ച്ച മുൻപ് ആ നശിച്ച അയൽക്കാരി ആ പാവം ഭർത്താവിനെ കെട്ടിയിട്ട് മുളകുപൊടി തേച്ചു.
(രചന: Syam Varkala) ചോരയുണങ്ങിയ മു ല ക്കണ്ണിൽ ഉപ്പ് ചേർത്ത മഞ്ഞൾപ്പൊടി തൊട്ടു വയ്ക്കവേ ഉള്ളിൽ കൊരുത്തി വലിച്ചൊരു തേങ്ങലിന്റെ തൊണ്ടക്കുഴിയിൽ സീത ആഞ്ഞു തൊഴിച്ചു. “കരയരുത്, കലങ്ങിപ്പോകരുത്,..” അടുക്കളയിലെ പൊട്ടിയിളകിയ തറയിൽ നിന്നും മണ്ണ് വാരിക്കളിക്കുന്ന…
അയാളെനിക്കൊരു ഭാര്യയുടെ സ്ഥാനം തന്നിരുന്നെങ്കിൽ. രാവിലെ എഴുന്നേറ്റു വരുന്നയുടൻ ഒരു മോന്ത വെള്ളം കയ്യിൽ കൊടുക്കണം അരമണിക്കൂർ കഴിഞ്ഞു ചായയും.
(രചന: ദേവിക VS) ഗവൺമെന്റ് ഹോസ്പിറ്റലിലെ ഇടുങ്ങിയ വരാന്തയിലൂടെ സാരിയും ഒതുക്കി പിടിച്ചവൾ മുന്നോട്ട് നടന്നു നീങ്ങി. മൂപ്പത്തിയഞ്ച് വയസ്സിനുടുത്തോളം പ്രായം തോന്നിക്കുന്നുണ്ടവൾക്ക് മുഖത്തു ചുളിവുകളൊക്കെ വീണു തുടങ്ങിയിരിക്കുന്നു. നിറം മങ്ങിയൊരു കോട്ടൺ സാരിയാണ് വേഷം. കോലുപോലെ…
ഇവിടെയുണ്ട് ഒരുത്തി. ആഹാരം ഉണ്ടാക്കി കയ്യിൽ കൊണ്ട് കൊടുത്താൽ കഴിക്കും എന്നല്ലാതെ നിന്നെക്കൊണ്ട് ഈ വീട്ടിൽ എന്ത് ഉപകാരമാണുള്ളത്.
(രചന: ആർദ്ര) ” ആഹ്.. പിന്നെ മോളെ.. ഒരു കാര്യം പറയാൻ മറന്നു. ” അമ്മയോടുള്ള പതിവ് ഫോൺ വിളി അവസാനിപ്പിക്കുന്ന സമയത്ത് അമ്മ പെട്ടെന്ന് ഓർത്തത് പോലെ പറഞ്ഞു. എന്താണെന്നറിയാൻ ഞാൻ വീണ്ടും ഫോൺ ചെവിയിലേക്ക് തന്നെ…
ഈ കുട്ടിക്ക് ഇത്രയും ചെറിയ പ്രായത്തിൽ ഇത് എങ്ങനെ കിട്ടുന്നു എന്നത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ആ കുട്ടിയുടെ ശരീരം വളരെ വീക്കാണ്.
(രചന: ഋതു) ഹലോ….. ആരാ….. ഞാൻ…. ഉമയുടെ ക്ലാസ് ടീച്ചർ ആണ്…. ഇത് ഉമയുടെ അമ്മയല്ലേ…. സ്കൂളിൽ ഒന്ന് വരാമോ… മോൾക്ക് ഒരുവയ്യായ്മ….. അയ്യോ ടീച്ചറെ എന്റെ കുഞ്ഞിന് എന്തുപറ്റി .. മിനി ഫോണിലൂടെ അലറി വിളിക്കുകയായിരുന്നു….…