” മരുമോള് നേഴ്സ് ആണെന്ന് പറഞ്ഞ നിന്നെ ഇവിടെ കെട്ടിക്കൊണ്ട് വന്നത്. ജോലിക്ക് പോയി നാല് കാശ് കൊണ്ട് വരാൻ ഉള്ളതിന് അവൾ വല്യ എഴുത്തുകാരി ചമഞ്ഞു നടക്കുന്നു.

(രചന: പുഷ്യാ. V. S) “” വൈഫിന് എന്താ ജോലി “” വഴിയിൽ വച്ചു ജയദേവിന്റെ പഴയൊരു ഫ്രണ്ടിനെ കണ്ടത്. സംസാരത്തിനിടെ അയാൾ ആണ് ഈ ചോദ്യം ചോദിച്ചത്നീരജ ഒരു പുഞ്ചിരിയോടെ ജയദേവിനെ നോക്കി. “” ഏയ്‌ അവൾക്ക് ജോലി ഒന്നും…

തന്നെ മറന്നു മറ്റൊരു പെൺകുട്ടിയുടെ ചൂട് തേടി പോയി തുടങ്ങി എന്ന് ആ ഒരു ഫോൺകോളിൽ നിന്ന് തന്നെ മനസ്സിലായി.

(രചന: ശ്രേയ) “പ്ലീസ്… ചെയ്തു പോയത് തെറ്റുകൾ ആണെന്ന് എനിക്ക് ഇപ്പോൾ നന്നായി അറിയാം.തെറ്റുകൾ തിരിച്ചറിഞ്ഞു ഒരാൾ മാപ്പ് പറയുമ്പോഴല്ലേ ഏറ്റവും വലിയ പശ്ചാത്താപം.. ഞാനിപ്പോൾ അങ്ങനെ ഒരു അവസ്ഥയിലാണ്. നീയും മക്കളും ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.. നീ മക്കളെയും…

നീ എന്തിനാ എന്നെ അവോയ്ഡ് ചെയ്യുന്നത്? പുതിയ വല്ല അഫയറുമുണ്ടോ ?”” ഉണ്ടെങ്കില് ?”

നനഞ്ഞ വഴിത്താരകൾ (രചന: Ammu Santhosh) നനഞ്ഞ വഴിത്താരകൾ.. എഴുതിയത് ഹരിഗോവിന്ദ് . കഥ മുഴുവൻ വായിച്ചു തീർത്ത് മീര മാസിക മടക്കി “ഈശ്വരാ എന്താ രചന? ഇങ്ങനെ എങ്ങനെയെഴുതുന്നു? അക്ഷരങ്ങൾ ഇയാളെ പ്രണയിക്കുന്നുണ്ടാവും. ഹരിഗോവിന്ദിനെ ഒന്ന് പരിചയപ്പെടണം എന്ന് മീരയ്ക്ക്…

തന്റെ ശരീര വടിവ് അളക്കുന്ന അയാളെയാണ് കണ്ടത്.. കുളിപ്പിക്കലൊക്കെ പെട്ടെന്ന് തീർത്തു തോർത്തിൽ കുഞ്ഞനന്ദുനേം പൊതിഞ്ഞു കൊണ്ട്

പവിത്രമീജന്മം (രചന: Rejitha Sree) കുളി കഴിഞ്ഞു വന്നവൾ നനഞ്ഞ മുടിയിഴകളിൽ തോർത്ത്‌ കെട്ടി തലയിൽ ഉറപ്പിച്ചു.. അടുക്കളയിലെ ആണിയിൽ തൂങ്ങിയ പൊട്ടിയ കണ്ണാടിയിൽ പതിപ്പിച്ചിരുന്ന ഒരു വലീയ വട്ടപ്പൊട്ടെടുത്ത് നെറ്റിയിൽ വെച്ചു.. ഇത്തിരി ഭസ്മം കൊണ്ടൊരു കുറി വരച്ചു… സാരിയുടെ…

അവൾ അരികിലില്ലാത്ത സമയങ്ങളിൽ ഫോണിലൂടെ എന്റെ സാമീപ്യമായി മാറിയ മറ്റൊരു പെണ്ണ്..! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട

(രചന: ശ്രേയ) “നീയറിഞ്ഞോ നാളെ അവളുടെ കല്യാണമാണ്..”പുറത്തു പോയി വന്ന സുഹൃത്ത് പറഞ്ഞത് കേട്ട് ശ്യാം അമ്പരന്നു അവനെ നോക്കി. ആരെ എന്നൊരു ചോദ്യം ആ നോട്ടത്തിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. “വേറെ ആരുടെയും കാര്യമല്ല നിന്റെ ആദ്യ ഭാര്യയുടെ കാര്യം തന്നെയാണ് ഞാൻ…

അതിനീപ്പോ ഇവള് തന്നെ പെറണം എന്നൊന്നുമില്ല… നീ വേറൊന്നിനെ കെട്ടി അവള് പെറ്റാലും മതി.” “അമ്മയൊന്ന് ന്ന്

(രചന: പ്രജിത്ത് സുരേന്ദ്ര ബാബു) “കല്യാണം കഴിഞ്ഞു വർഷം ആറായില്ലേ ഇനീം പെറാൻ പറ്റീലേൽ പിന്നെ നീ അവളെ അങ്ങ് ഒഴിവാക്ക്.. അല്ലാണ്ടിപ്പോ ഞാൻ എന്ത് പറയാനാ.. ഈ കുടുംബത്തിൽ ഒരു അനന്തരാവകാശി വേണം എനിക്കത്രയേ ഉള്ളു.. അതിനീപ്പോ ഇവള് തന്നെ…

അവനൊപ്പം ശയിക്കുമ്പോഴുംശരീരം പങ്കിടുമ്പോഴുമെല്ലാം ഒന്നു താൻ തിരിച്ചറിയുന്നുണ്ടായിരുന്നു ഇതുവരെ താൻ പകർന്നതോ തനിക്ക് ലഭിച്ചതോ അല്ലാത്ത പുതിയ ഒരു തരം

അഭിസാരിക (രചന: രജിത ജയൻ) “ഞാൻ പറയാതെ നീ എന്തിനാണ് സാഗർ എന്നെ കാണുവാൻ വന്നത്?” വരവിന്റെ ഉദ്ദേശം പഴയത് തന്നെയാണെങ്കിൽ നമ്മൾ തമ്മിൽ അത്തരമൊരു കണ്ടുമുട്ടൽ ഇനിയുണ്ടാവില്ല സാഗർ” എല്ലാം ഞാൻ പറഞ്ഞതല്ലേ നിന്നോട്? “നിന്നോടു മാത്രമല്ല എന്നെ തിരഞ്ഞ്…

അവിടെവെച്ച് എനിക്ക് എന്നെ തന്നെ നഷ്ടമായി…. ഞാൻ പൂർണ്ണ സമ്മതത്തോടുകൂടി തന്നെയായിരുന്നു എല്ലാത്തിനും വഴങ്ങിയത്…

(രചന: J. K) ഏറെ നേരമായിരുന്നു സ്വർണ്ണ വാതിലിന് പുറത്തേക്ക് മിഴി നീട്ടി ഇരിക്കാൻ തുടങ്ങിയിട്ട്… ആരെയോ പ്രതീക്ഷിച്ചെന്ന വണ്ണം.. പെട്ടെന്നാണ് പ്രകാശൻ ഓടി കിതച്ച് എത്തിയത്.. കയ്യിൽ ഒരു പൊതി മരുന്നും ഉണ്ടായിരുന്നു അത് അവളുടെ നേരെ നീട്ടി…”””” ഒത്തിരി…

അയാൾക്ക് എന്നെ കാണുമ്പോൾ അയാളുടെ ഒരു വികാരങ്ങളും ഉണരുന്നില്ല എന്ന് ഒരു രാത്രി എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു…. പിന്നെ ആവശ്യമില്ലാതെ ഓരോ

(രചന: J. K) എന്തൊരു തടിയാടീ നിനക്ക്…. പുറത്തു കൊണ്ടു പോകുമ്പോൾ ആളുകൾ തുറിച്ചു നോക്കുന്നത് കണ്ട് എനിക്ക് തൊലി ഉരിയുന്നു…. വഹാബ് അത് പറഞ്ഞപ്പോൾ മിഴികൾ നിറഞ്ഞ് വന്നു ഷാഹിനയുടെ… ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല ഈ കളിയാക്കൽ, വിവാഹം…

കണ്ടവന്റെ കൂടെ നീ ഇറങ്ങിപ്പോയാൽ പിന്നെ അച്ഛന് വിഷമം കൊടുത്തു അമ്മയും ഇല്ലാതാവും എന്ന് പറഞ്ഞു… അതുകൊണ്ടാണ്

(രചന: J. K) “” അമ്മേ….. തൃസന്ധ്യക്ക് ഉമ്മറത്ത് വിളക്ക് വെച്ച് തിരിയുമ്പോഴാണ് ആ വിളി കേട്ടത്. അവർ മെല്ലെ പുറത്തേക്ക് ഉള്ള ലൈറ്റ് ഇട്ട് നോക്കി ഇരുട്ടിൽ പകുതിയെ കാണാനുള്ള എങ്കിലും അവർക്ക് ആളെ മനസ്സിലായി.. “” അമ്മു “”…