അവൾ പറയാതെ പോയത് (രചന: രാവണന്റെ സീത) കുറച്ചു ദിവസമായി വിശാൽ അപർണയെ ശ്രദ്ധിക്കുന്നു .. എന്തോ സംഭവിച്ചിട്ടുണ്ട് അവൾക്ക് , മിണ്ടാട്ടം കുറവാണ് , പഴയ സ്നേഹം ഒന്നും കാണുന്നില്ല.. എല്ലാവരോടും വഴക്കിടുന്നു , മക്കളെ പോലും ശരിക്കും ശ്രദ്ധിക്കുന്നില്ല…
മ ദ്യപിച്ച ഒരു രാത്രിയിൽ ആദ്യമായെന്നെ അറിയുമ്പോഴും നിങ്ങളുടെ പേരായിരുന്നു എന്നെ വിളിച്ചത് .. അതിൽ എനിക്കൊരു മകനെ
(രചന: Nitya Dilshe) ട്രെയിനിൽ നിന്നും ഇറങ്ങുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു .. നോക്കാതെ തന്നെ അറിയാമായിരുന്നു അത് റോസ് ആണെന്ന് ..ഈ യാത്രയിൽ ഓരോ സ്റ്റേഷൻ പിന്നിടുമ്പോഴും അവൾ വിളിച്ചുകൊണ്ടേയിരുന്നിരുന്നു .. തനിക്കിതൊക്കെ പരിചിതമാണെന്നു പറഞ്ഞിട്ടും അതൊന്നും അവൾക്കു ആശ്വാസമാകുന്നുണ്ടായിരുന്നില്ല ..…
അപ്പൂപ്പൻ ആകേണ്ട പ്രായത്തിൽ അപ്പനാകുന്നതിൻ്റെ സന്തോഷം..ഈശ്വരാ മകനറിഞ്ഞാൽ.. എന്തായാലും അമ്മയെ വിളിച്ച് പറയാം
താലോലം (രചന: Raju Pk) സുധിയേട്ടാ…?എന്തിനാടോ ഒച്ച വയ്ക്കുന്നത് ഞാനിവിടെ ഉണ്ട്.മോനവിടെ പുസ്തകവും വായിച്ചിരുന്നോ എൻ്റെ കുളി തെറ്റിയിട്ട് ദിവസം പതിമൂന്നായി രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാതെ തലചുറ്റുന്നതു പോലെ എനിക്കാകെ പേടിയായിട്ട് വയ്യ. മകന് വയസ്സ് ഇരുപതായി ഈശ്വരാ അരുതാത്തതൊന്നും സംഭവിക്കല്ലേ..…
ഇത്രെയും കാലം സ്വന്തം ഭർത്താവ് തന്നെ പറ്റിക്കുക ആയിരുന്നു എന്ന സത്യം അവൾക്കു ഉൾകൊള്ളാൻ പറ്റിയില്ല. അയാളുടെ അടുത്ത് പോയി
പുതുജീവിതം (രചന: Treesa George) ഏട്ടന് കുറച്ച് നേരത്തെ ഓഫീസ് വിട്ട് ഇങ്ങോട്ട് വന്നൂടെ.. ഇവിടെ ഞാനും പിള്ളേരും അമ്മയും തനിച് അല്ലേ. എന്റെ പൊന്നേ എനിക്ക് നേരത്തെ വരാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടു ആണോ. ഓഫീസിലെ ജോലികൾ ഒക്കെ തീർന്നിട്ടു വേണ്ടേ…
അവനെക്കാൾ മുൻപേ മോളുടെ കല്യാണം നടത്തണം.. അവന്റെ മുന്നിൽ നമ്മൾ തോൽക്കാൻ പാടില്ല… ”
(രചന: Nisha L) എന്തിനായിരുന്നു ഇത്രയും പ്രശ്നങ്ങൾ ഉണ്ടാക്കി ഡിവോഴ്സ് നേടിയത്.? അത്കൊണ്ട് ഞാൻ എന്ത് നേടി…? മനുവിനൊപ്പമുള്ള ജീവിതത്തിൽ സന്തോഷം ഇല്ല എന്ന് പറഞ്ഞു വിവാഹ മോചനം നേടി… എന്നിട്ടിപ്പോൾ സന്തോഷം ഉണ്ടോ..? ഇല്ല.. മുമ്പത്തേതിനേക്കാൾ വലിയ ദുഃഖം ഇപ്പോഴാണ്..…
കെട്ടിച്ച് വിട്ട പെണ്ണിന് ഈ വീട്ടിൽ എന്താ കാര്യം പൊയ്ക്കോണം നിങ്ങടെ വീട്ടിലേക്ക് ഇനി മേലിൽ നിങ്ങൾ ഈ പടി ചവിട്ടിപ്പോകരുത്.”
ഒരുമ (രചന: Raju Pk) “കെട്ടിച്ച് വിട്ട പെണ്ണിന് ഈ വീട്ടിൽ എന്താ കാര്യം പൊയ്ക്കോണം നിങ്ങടെ വീട്ടിലേക്ക് ഇനി മേലിൽ നിങ്ങൾ ഈ പടി ചവിട്ടിപ്പോകരുത്.” മൂന്ന് ദിവസമായി സുഖമില്ലാതെ കിടപ്പിലായ അമ്മയെ ഒരാശുപത്രിയിൽ പോലും കൊണ്ടുപോകാത്തതിനെപ്പറ്റി അനിയനോട് ചോദിച്ചപ്പോൾ…
പലകാര്യങ്ങൾ കൊണ്ട് പലപ്പോഴും ഞങ്ങളെല്ലാം ഏടത്തിയമ്മയെ കൂട്ടത്തിൽ ഒറ്റപ്പെടുത്തി് ആനന്ദം കണ്ടെത്തിയപ്പോൾ ഒരിക്കൽ പോലുംഒരു പരാതിയും ആരോടും
ഏടത്തിയമ്മ (രചന: Rajitha Jayan) അന്നൊരു വെളളിയാഴ്ച ആയിരുന്നു. ..രാവിലെ മുതൽ വീട്ടിലാർക്കുംതന്നെ യാതൊരു സന്തോഷമോ ഉത്സാഹമോയില്ല…. എന്തോ അരുതാത്തത് നടക്കാൻ പോണ പ്രതീതിയായിരുന്നു എല്ലായിടത്തും. … അച്ചുമോൾ മാത്രം ഇതൊന്നും തന്നെ ബാധിക്കില്ലാന്നുളള ഭാവത്തിൽ വീടിനകത്തൂടെ മുട്ടിലിഴഞ്ഞു നടക്കുന്നുണ്ടായിരുന്നു… ഇന്നാണ്…
എത്ര വൃത്തികെട്ട വരികളും കാര്യങ്ങളുമാണ് വര്‍ഷങ്ങളായി ഇക്കയും ആ പെണ്‍കുട്ടിയും തമ്മില്‍ സംസാരിച്ചിരുന്നത്….. അന്ന് വായിച്ച ആ ഒരു മെസ്സേജില്‍ നിന്നാണ്
(രചന: ഡേവിഡ് ജോൺ കൊട്ടാരത്തിൽ) പ്രിയപ്പെട്ട ഭര്‍ത്താവിന്”,…. എന്തിനാണ് ഇങ്ങനെ ഒരു എഴുത്ത് എന്ന് മിനിഞ്ഞാന്ന് വരെ നേരില്‍ കണ്ടത് കൊണ്ട് ‘നിങ്ങളില്‍’ ചോദ്യം ഉയര്‍ത്തിയേക്കാം…. ഇന്നലേ വരെ ഇക്കാ എന്ന് സ്നേഹത്തോടെ വിളിച്ച എന്‍റെ വിളി നമുക്കിടയില്‍ അകല്‍ച്ചയുടെ ‘നിങ്ങള്‍’…
ഞാനെന്താ ഇക്കാ ഒറ്റക്ക് പുറത്ത് പോയാല്…? ഞാനെന്താ ചെറിയ കുട്ടിയാണോ…?”ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഫൈസിക്ക് ദേഷ്യം ഇരച്ച് കയറി
(രചന: ഞാൻ ഗന്ധർവ്വൻ) “ഞാനെന്താ ഇക്കാ ഒറ്റക്ക് പുറത്ത് പോയാല്…? ഞാനെന്താ ചെറിയ കുട്ടിയാണോ…?”ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഫൈസിക്ക് ദേഷ്യം ഇരച്ച് കയറി “ഞാൻ പറയുന്നത് നീയങ്ങ് കേട്ടാമതി. ന്റെ പെങ്ങളെ മോനെയോ അല്ലേൽ ന്റെ അനിയനെയോ ഒപ്പം കൂട്ടിയിട്ട് നീ…
നീയെന്തിനാ ഇങ്ങനെ പേടിക്കുന്നേ…?’അവളെ മുട്ടി ഇരുന്നുകൊണ്ട് ആ വിയർത്ത കഴുത്തിലൂടെ കൈകൾ ഉരസ്സി
(രചന: ശ്രീജിത്ത് ഇരവിൽ) അയാളൊരു പ്രേമനോവൽ എഴുതാൻ മുറി അടച്ചിരുന്ന് ശ്രമം തുടങ്ങിയിട്ട് ആഴ്ച്ചയൊന്നായി. തലകുത്തി ഇരുന്നിട്ടും ആ മുറിയിലേക്കൊരു പെണ്ണിന്റെയോ പൂവിന്റെയോ ഗന്ധം പോലും വന്നില്ല. വിഷയം പ്രേമമാകുമ്പോൾ താനെത്ര ദരിദ്രനാണെന്ന് അയാൾ ഓർത്തൂ.. മുറിയിൽ മുഴുവൻ വാക്കുകളെ തടഞ്ഞ്…