അവരുടെ ഇടപെടലുകൾ അയൽകാരിലും ബന്ധുകളിലും നീരസം ഉണ്ടാക്കിയിരുന്നു.. അല്ലങ്കിലും സ്വന്തം കാര്യം മറന്നു

ഏട്ടത്തി അമ്മ (രചന: Sinana Diya Diya) “എനിക്ക് ചേച്ചിയെപ്പോലെ ഒരു പെണ്ണിനെ മതി ഭാര്യയായിട്ട്.. ചേച്ചിയെപ്പോലെ വലിയ കണ്ണുകളും നീണ്ടമുടിയും.. മൂക്കും..പിന്നെ…” “ഓ.. പിന്നെ നീ എന്നെ പറഞ്ഞങ്ങ് സുഖിപ്പിക്കാതെ അരുൺ..”“സത്യം ചേച്ചി…. ഞാൻ പറയുന്നത് കാര്യമായിട്ടാണ്” “അരുൺ നീ…

ആര്യമോള് സഹകരിക്കുവാണെങ്കിൽ ഞങ്ങൾക്കും അറിയാം പഠിപ്പിക്കാൻ..” അജിത്ത് ശരീരത്തിനോട് ചേർന്ന് നടന്നുകൊണ്ട് പറഞ്ഞു..

ഏട്ടൻ (രചന: ദേവാംശി ദേവ) സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ സമയം അഞ്ചര കഴിഞ്ഞിരുന്നു… കലുങ്കിൽ പതിവുപോലെ ഇരിക്കുന്ന കാർത്തിക്കിനെയും അജിത്തിനെയും കണ്ടപ്പോൾ തന്നെ ഒരു വിറയൽ തന്റെ ശരീരത്തിലേക്ക് പടരുന്നത് അറിഞ്ഞു… ജോലിക്കും കൂലിക്കും പോകാതെ ക ള്ളും…

മോളെ നീക്കി കിടത്തിയിട്ട് നീ ഇവിടെ കിടക്ക്…”ബെഡിന്റെ അറ്റത്തേക്ക് കിടക്കാൻ ഒരുങ്ങിയ വേദയോടായി അയാൾ പറഞ്ഞു….

വീട്ടിലുള്ള പെണ്ണുങ്ങക്കു കഴിവില്ലെങ്കി ആണുങ്ങള് വേറെ ആളെ തേടി പോകും. അതു നാട്ടുനടപ്പാ. പക്ഷേല് കാശു കടം പറയരുത്”

അവിഹിതം (രചന: രാജീവ്‌ രാധാകൃഷ്ണ പണിക്കർ) “എടി കൊച്ചേ നീയാ വിനയന്റെ കെട്ടിയോളല്ലേ. അവനോടു വാസന്തീടെ കാശ് വൈകുന്നേരം വീട്ടിലെത്തിക്കാൻ പറയ്. ഇല്ലേല് വാസന്തീടെ സ്വഭാവം മാറുവേ” റേഷൻ കടയിൽ നിന്നും അരിയുമായി പുറത്തേക്കിറങ്ങുമ്പോളാണ് ആൽത്തറ വാസന്തി എന്നു ചെല്ലപ്പെരുള്ള വാസന്തി…

മുറിക്കുള്ളിലേക്ക് കടന്ന ശ്രീനി കണ്ടത് ബെഡിൽ അനക്കമില്ലാതെ കിടക്കുന്ന ഷീണിച്ചു അവശയായ മാളവികയെ ആണ്..

പുഞ്ചിരി മായുമ്പോൾ രചന: Jolly Shaji ഗൗതമി രാവിലെ തന്നെ എണീറ്റ് അടുക്കളയിലേ ജോലികൾ ഒതുക്കി വെച്ചിട്ട് ശ്രീനിയെ വിളിച്ചു…”ശ്രീയേട്ടാ എഴുന്നേൽക്കു സമയം ദേ എട്ടാകാൻ പോകുന്നു…” അയാൾ പുതപ്പു ഒന്നുകൂടി തലയിലേക്ക് വലിച്ചിട്ടു തിരിഞ്ഞു കിടന്നു പിറു പിറുത്തു.. “ആമി…

അവരെ ഭർത്താവും രണ്ടാം ഭാര്യയും കൂടി ഉപദ്രവിച്ചു മാനസികമായി തകർന്ന് ഇവിടെ ആരോ എത്തിച്ചതാണ്… മക്കൾ ഉണ്ടെന്നും ഇല്ലെന്നും കേൾക്കുന്നു..

അവർക്കായി രചന: Jolly Shaji നടാഷയും റുക്കിയയും ആ മനുഷ്യന് മുൻപിലിരുന്നു പൊട്ടിക്കരയുകയായിരുന്നു… “എന്താടോ ഇത്… ഈ ആശ്രമത്തിൽ ആരും കരയരുതെന്നാണ് ഞങ്ങൾ കരുതുന്നത്… നിങ്ങൾ സമാധാനമായി ഇരിക്ക്.. നാളെ ഫാദർ വരും അപ്പോൾ നമുക്കൊരു തീരുമാനം എടുക്കാം…” “അങ്ങേക്ക് ഞങ്ങളെ…

ഞാൻ ഒന്ന് സഹകരിച്ചാൽ എന്നെ നല്ല പോലെ നീ സഹായിക്കും ല്ലേ.. “ആ മറു ചോദ്യത്തിന് മുന്നിൽ നിശബ്ദനായി നിന്ന് തലയാട്ടി അവൻ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു) ” ദേ ചെക്കാ.. ഇന്നത്തോടെ നിർത്തിക്കോ.. നിന്റെ സൂക്കേട്…. ഇനി മേലിൽ ഇതുപോലെ തുണിയും പൊക്കി എന്റെ മുന്നിൽ വന്നാൽ നിന്റെ മണി ചെത്തി ഞാൻ കാക്കയ്ക്ക് ഇട്ടു കൊടുക്കും ” കലി തുള്ളിക്കൊണ്ട് സന്ധ്യ അടുക്കുമ്പോൾ…

അന്ന് ഒരു പെരുമഴയത്ത് എന്റെ വീട്ടിൽ വന്ന് കേറിയത് ഓർമ്മയുണ്ടോ.. ആകെ നനഞ്ഞൊട്ടി വിറച്ചു കൊണ്ട് .. ” ആ ചോദ്യം കേട്ട് അശ്വതി വിറളി വെളുത്തു നിൽക്കവേ വീണ്ടും തുടർന്നു അനൂപ്

(രചന: പ്രജിത്ത് സുരേന്ദ്രബാബു) “അനൂപേട്ടാ … നമ്മടെ കല്യാണത്തിന് സദ്യ കഴിക്കുമ്പോൾ നമുക്ക് രണ്ടാൾക്കും ഒരു ഇലയിൽ നിന്ന് കഴിക്കാം കേട്ടോ.. എന്നിട്ട് അതിന്റെ ഫോട്ടോ എടുത്ത് ഫ്രെയിം ചെയ്ത് വയ്ക്കണം ഒരു വെറൈറ്റി ക്ക് ” അശ്വതിയുടെ ആ ആഗ്രഹം…

വേദനകളെ കടിച്ചമർത്തി അദ്ദേഹത്തിനു മുൻപിൽ കിടക്കുമ്പോൾ എന്നിൽ നിന്നും ഒഴുകി വന്ന രക്ത ചുവപ്പ് കണ്ടു ചുണ്ട് കോട്ടി അദ്ദേഹം…

(രചന: മിഴി മോഹന) കൂട്ടുകാർ പറഞ്ഞു തന്ന അറിവിൽ ആദ്യ സംഭോഗത്തിലെ മധുരം നുണയാൻ ആദ്യരാത്രിയിൽ കാത്തിരുന്ന എനിക്ക് നേരിടേണ്ടി വന്നത് കടുത്ത വേദനയുടെ നിമിഷങ്ങൾ ആയിരുന്നു….. മുൻപിലുള്ളത് പെണ്ണ് എന്ന പരിഗണന വേണ്ട ജീവനും തുടിപ്പും ഉള്ള മനുഷ്യനെന്നുള്ള പരിഗണന…

അമ്മേം പെങ്ങളെയും തിരിച്ചറിയാത്തോനാ…”” എന്ന്… ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിക്ക് നൽകിയ വിശേഷണത്തിൽ ഞെട്ടി

(രചന: ജ്യോതി കൃഷ്ണ കുമാർ) “””ഏഴു ബി യാണ് ടീച്ചർടെ ക്ലാസ്സ്‌..ല്ലേ .”” എന്ന് പറഞ്ഞപ്പോൾ ഒന്നു തിരിഞ്ഞു നോക്കി.. പിടി മാഷ് ആണ്… “”അതേ “”” എന്ന് മറുപടി കൊടുത്തു.. അപ്പോൾ എന്തോ രഹസ്യം പറയുന്ന പോലെ പറഞ്ഞിരുന്നു.. “””സൂക്ഷിച്ചോളൂ……