(രചന: Sivapriya) “എടാ നാളെ വീട്ടിൽ ആരുമുണ്ടാവില്ല… നീ ഇങ്ങോട്ട് വരോ.?” ഫോണിൽ കൂടി കൊഞ്ചലോടെയുള്ള രേഷ്മയുടെ സ്വരം കേട്ടതും വിനീത് അവിശ്വസനീയതോടെ നിന്നു. “നീ… നീയിപ്പോ എന്താ പറഞ്ഞെ..?” കേട്ടത് വിശ്വസിക്കാൻ കഴിയാനാവാതെ വിനീത് ചോദിച്ചു. “നാളെ ഇങ്ങോട്ട് വരുമോന്ന്..?…
അയാൾ പറയുന്നതുപോലെ ചെയ്യാമോ എന്നായിരുന്നു പിന്നെ ചോദ്യം… ചെയ്യാം എന്ന് സമ്മതിക്കുകയല്ലാതെ അവൾക്ക് വേറെ വഴിയില്ലായിരുന്നു.
(രചന: J. K) രാവിലെ ആ ഫോൺകോൾ വന്നത് മുതൽ അവൾ വല്ലാതെ അസ്വസ്ഥയായിരുന്നു..ജോലിചെയ്യുന്ന സ്ഥാപനത്തിൽ നടത്തിയ ചെറിയൊരു ക്രമക്കേട്.. അതും ആദ്യമായല്ല അവനുവേണ്ടി ഇതുപോലുള്ള സഹായങ്ങൾ പലപ്പോഴും ആയി താൻ ചെയ്തു കൊടുത്തിട്ടുണ്ട് അതൊന്നും ആരും അറിഞ്ഞിട്ടില്ല പക്ഷേ ഇപ്പോൾ…
ഒരു കത്തിലൂടെ സ്വന്തം വീട്ടുകാരോടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു അവൾ അവനോടൊപ്പം യാത്ര തിരിച്ചു. മകളുടെ ഈ പ്രവർത്തി ആ അച്ഛനെയും
(രചന: പുഷ്യാ. V. S) “”നിന്നോട് എത്ര വട്ടം പറഞ്ഞതാ കണ്ട പിള്ളേർ വന്നു കളിക്കാൻ വിളിക്കുമ്പോ കൂടെ പോകല്ലേ എന്ന്. പറഞ്ഞാൽ കേട്ടില്ലേൽ നല്ല തല്ല് കിട്ടും ദേവു “” ദേവമിത്ര എന്ന രണ്ടാം ക്ലാസുകാരിയോട് ആണ് അമ്മ ജീന…
ഞാനൊരാളുമായി ലിവിങ് ടുഗദറായിരുന്നു ബാംഗ്ലൂരിൽ…അവൾ പൊടുന്നനെ പറഞ്ഞു. ഒരുനിമിഷം… അവന്റെ നെറ്റിയിൽ വിയ൪പ്പ് പൊടിഞ്ഞു
കാലമെന്ന മാന്ത്രികൻ എഴുത്ത്: ഭാഗ്യലക്ഷ്മി. കെ. സി. ആദ്യത്തെ രംഗം ഒരു പെണ്ണുകാണൽ ചടങ്ങാണ്. അവൻ സുമുഖൻ, സുന്ദരൻ, ആറടിയോളം പൊക്കം, എഞ്ചിനീയ൪. അവൾ തനിച്ച് അവളുടെ മുറിയിൽ ജനലിലൂടെ പുറത്തേക്ക് നോക്കിനിൽക്കുന്നു. മിഴികളിൽ ആ൪ദ്രത… ഏതോ സ്വപ്നലോകത്തുനിന്ന് ദാ ഇപ്പോ…
